ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവന തെറ്റാണ്. പതിനേഴ് മിനിറ്റോളം അദ്ദേഹവുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് പറയുന്നത് കളളമാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല- അനുപമ പറഞ്ഞു.